മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ പുലിമുട്ടും,ഷെഡും ഇലാത്തതിനാൽ മൽസ്യത്തൊഴിലാളികൾ ദുരിതത്തിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 21 November 2022

മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ പുലിമുട്ടും,ഷെഡും ഇലാത്തതിനാൽ മൽസ്യത്തൊഴിലാളികൾ ദുരിതത്തിൽ

 


മുഴപ്പിലങ്ങാട് :മൽസ്യ ത്തൊഴിലാളികളുടെ പ്രധാന ആവശ്യമായ പുലിമുട്ട് നിർമ്മാണവും,ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള ഷെഡും വേണമെന്ന ആവശ്യത്തിന് ഒരു പരിഗണയും  നൽകാതെ കോടികളാണ് ഡ്രൈവ് ഇൻ ബീച്ചിന്റെ വികസനത്തിന് വേണ്ടി ചെലവഴിക്കുന്നത് പുലിമുട്ട് ഇല്ലാത്തതിനാൽ വള്ളങ്ങൾ  കരയിൽ കയറ്റി വെക്കണം.ഉപയോഗ ശൂന്യമായ കാറുകളുടെ ടയറുകൾ വിലകൊടുത്തു വാങ്ങി അതിന്മേൽ വള്ളങ്ങൾ കയറ്റി വെച്ച്  കയറിട്ട്  വലിച്ചാണ് വള്ളങ്ങൾ കരയിൽ കയറ്റുന്നതും ,കടലിലേക്കിറക്കുന്നതും.ഉപകരണങ്ങൾ സൂക്ഷിക്കാൻ ഷെഡ് ഇല്ലാത്തതിനാൽ അടുത്തുള്ള പാർക്കിലാണ് സൂക്ഷിക്കുന്നത്.മത്സ്യ തൊഴിലകളുടെ ആവശ്യം വർഷങ്ങൾക്ക് മുമ്പ് തന്നെ ഫിഷറീസ് വകുപ്പിനെ അറിയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.മുഴപ്പിലങ്ങാട് :മൽസ്യ ത്തൊഴിലാളികളുടെ പ്രധാന ആവശ്യമായ പുലിമുട്ട് നിർമ്മാണവും,ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള ഷെഡും വേണമെന്ന ആവശ്യത്തിന് ഒരു പരിഗണയും  നൽകാതെ കോടികളാണ് ഡ്രൈവ് ഇൻ ബീച്ചിന്റെ വികസനത്തിന് വേണ്ടി ചെലവഴിക്കുന്നത് 



Post Top Ad