200,000 ദിർഹം നഷ്ടപരിഹാരമാണ് തൊഴിലാളി കോടതിയിൽ ആവശ്യപ്പെട്ടത്. മെഷീനിൽ കൈ കുടുങ്ങിയപ്പോൾ താൻ ഡ്യൂട്ടിയിലായിരുന്നു. സുരക്ഷ ഒരുക്കുന്നതിൽ കമ്പനി പരാജയപ്പെട്ടു. ഇത് അനാസ്ഥയാണെന്ന് തൊഴിലാളി വാദിച്ചു. ഇതൊക്കെയാണ് തൻ്റെ അപകടത്തിനു കാരണമായതെന്നും തൊഴിലാളി വാദിച്ചു.