ഉളിക്കൽ: ശ്രീ വയത്തൂർ കാലിയാർ ക്ഷേത്രത്തിലെ ഊട്ടുമഹോത്സവത്തിൻ്റെ വലിയതിരുവത്താഴം അരിയളവിനുള്ള അരിയുമായി കാളകൾ കാർണാടാകത്തിലെ കുടക് ജില്ലയിൽ നിന്നും പാരമ്പര്യ പുഗേര മനയിൽ നിന്നും കർണാടക ഫോറസ്റ്റിലെ പാരമ്പര്യ വഴികളിലൂടെ സഞ്ചരിച്ച് രാവിലെ ക്ഷേത്ര നടയിലെത്തി. പുരാതനകാലം മുതൽക്കുതന്നെ അരിയളവ് (പെറളവ്) നുള്ള അരിയുമായി കാളപ്പുറത്ത് കാൽനടയായി വരുന്ന പതിവ് ഇക്കുറിയും ആചാരത്തിൻ്റെ ഭാഗമായി നടന്നു. കളപ്പുറത്ത് കൊണ്ടുവരുന്ന അരി നാളെ മകരം 8 രാവിലെ കളപ്പുറത്ത് തന്നെ വച്ച് ക്ഷേത്രത്തിനു പ്രദക്ഷിണം ചെയ്ത കൊട്ടാരത്തിനു മുന്നിൽ പാരമ്പര്യ അടിയന്തിരക്കാർ അളക്കുന്നു. പുഗേരമനക്കാരുടെയും തുടർന്ന് കുടകിലെ വിവിധ മനക്കാരുടെയും അരി ഇന്നും നാളെയുമായി അളക്കുന്നു, ഇന്നും പതിവ് തെറ്റിക്കാതെ നടക്കുന്ന ആചാരങ്ങളിൽ ഒന്നായ ഈ ചടങ്ങിന് എത്തിയ കാളകളെ ചെയർമാൻ ശ്രീ . ഓ.വി രാജൻ & ട്രസ്റ്റീ ബോർഡ് മെമ്പർ ശ്രീ. ഹരിദാസ് പള്ളിയത്ത് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ഉത്സവം ജനുവരി 26 നു സമാപിക്കും.
Saturday 21 January 2023
നാളെ അളവിനുള്ള അരിയുമായി എത്തിയ കാളകൾ ക്ക് നൽകിയ സ്വീകരണം നൽകി
ഉളിക്കൽ: ശ്രീ വയത്തൂർ കാലിയാർ ക്ഷേത്രത്തിലെ ഊട്ടുമഹോത്സവത്തിൻ്റെ വലിയതിരുവത്താഴം അരിയളവിനുള്ള അരിയുമായി കാളകൾ കാർണാടാകത്തിലെ കുടക് ജില്ലയിൽ നിന്നും പാരമ്പര്യ പുഗേര മനയിൽ നിന്നും കർണാടക ഫോറസ്റ്റിലെ പാരമ്പര്യ വഴികളിലൂടെ സഞ്ചരിച്ച് രാവിലെ ക്ഷേത്ര നടയിലെത്തി. പുരാതനകാലം മുതൽക്കുതന്നെ അരിയളവ് (പെറളവ്) നുള്ള അരിയുമായി കാളപ്പുറത്ത് കാൽനടയായി വരുന്ന പതിവ് ഇക്കുറിയും ആചാരത്തിൻ്റെ ഭാഗമായി നടന്നു. കളപ്പുറത്ത് കൊണ്ടുവരുന്ന അരി നാളെ മകരം 8 രാവിലെ കളപ്പുറത്ത് തന്നെ വച്ച് ക്ഷേത്രത്തിനു പ്രദക്ഷിണം ചെയ്ത കൊട്ടാരത്തിനു മുന്നിൽ പാരമ്പര്യ അടിയന്തിരക്കാർ അളക്കുന്നു. പുഗേരമനക്കാരുടെയും തുടർന്ന് കുടകിലെ വിവിധ മനക്കാരുടെയും അരി ഇന്നും നാളെയുമായി അളക്കുന്നു, ഇന്നും പതിവ് തെറ്റിക്കാതെ നടക്കുന്ന ആചാരങ്ങളിൽ ഒന്നായ ഈ ചടങ്ങിന് എത്തിയ കാളകളെ ചെയർമാൻ ശ്രീ . ഓ.വി രാജൻ & ട്രസ്റ്റീ ബോർഡ് മെമ്പർ ശ്രീ. ഹരിദാസ് പള്ളിയത്ത് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ഉത്സവം ജനുവരി 26 നു സമാപിക്കും.