റോണള്‍ഡ് ഇ അഷര്‍ അന്തരിച്ചു; ‘ന്റെപ്പൂപ്പായ്‌ക്കൊരാനേണ്ടാര്‍ന്ന്’ എന്നതിന് പോലും സുന്ദര ലളിത ഇംഗ്ലീഷ് പരിഭാഷ നല്‍കിയ പ്രതിഭ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 11 January 2023

റോണള്‍ഡ് ഇ അഷര്‍ അന്തരിച്ചു; ‘ന്റെപ്പൂപ്പായ്‌ക്കൊരാനേണ്ടാര്‍ന്ന്’ എന്നതിന് പോലും സുന്ദര ലളിത ഇംഗ്ലീഷ് പരിഭാഷ നല്‍കിയ പ്രതിഭ


 മലയാള സാഹിത്യത്തിന് ആഗോള വായനക്കാരെ നല്‍കിയ റൊണള്‍ഡ് ഇ. അഷറിന് വിട. 96-ാം വയസിലായിരുന്നു അന്ത്യം. വൈക്കം മുഹമ്മദ് ബഷീറിന്റെ ന്റുപ്പാക്കൊരാനയുണ്ടാര്‍ന്നു, ബാലകാല്യസഖി തുടങ്ങിയ കൃതികള്‍ ഇംഗ്‌ളീഷിലേക്കു പരിഭാഷപ്പെടുത്തിയാണ് മലയാള സാഹിത്യപ്രേമികള്‍ക്കിടയില്‍ അഷര്‍ ശ്രദ്ധ നേടുന്നത്. തകഴിയുടെ തോട്ടിയുടെ മകനും കെ പി രാമനുണ്ണിയുടെ സൂഫി പറഞ്ഞകഥയും പരിഭാഷപ്പെടുത്തിയതും അഷര്‍ ആണ്.ബ്രിട്ടനില്‍ ജനിച്ച് ബ്രിട്ടനില്‍ വളര്‍ന്ന് ബ്രിട്ടനില്‍ തന്നെ അധ്യാപകനായ അഷര്‍ അപ്രതീക്ഷിതമായാണ് മലയാള സാഹിത്യവുമായി ചങ്ങാത്തത്തിലാകുന്നത്. ദ്രാവിഡ ഭാഷാ പഠനത്തിന്റെ ഭാഗമായി ആദ്യം തമിഴിലാണ് ശ്രദ്ധ കൊടുത്തതെങ്കിലും മലയാള ഭാഷയുമായി പെട്ടെന്നു ഇഷ്ടത്തിലാവുകയായിരുന്നു. 1975ല്‍ തകഴിയുടെ തോട്ടിയുടെ മകന്‍ പരിഭാഷപ്പെടുത്തിയാണു തുടക്കം. പിന്നീട് വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി, ന്റുപ്പാപ്പക്കൊരാനയുണ്ടാര്‍ന്നു, പാത്തുമ്മയുടെ ആട് എന്നിവ പരിഭാഷപ്പെടുത്തി അഷര്‍ തന്റെ ഇടം അടയാളപ്പെടുത്തി.

Post Top Ad