ഇന്ന് രാവിലെ ഹൃദയരോഗത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
തൊണ്ണൂറുകളിൽ ക്രൈം നോവലുകളിലൂടെ മലയാളി വായനക്കാരുടെ മനസ്സിൽ ഇടം പിടിച്ച എൻ.കെ.ശശിധരൻ അതിന് മുൻപ് സിനിമാ രംഗത്ത് സജീവമായിരുന്നു.
അങ്കം, ദി കിങ്, ഇത് അനന്തപുരി,ചിലന്തി,ആസുരം,രാത്രിയുടെ കണ്ണ്, ഡെസ്റ്റിനേഷൻ,റാക്കറ്റ്സ്,കില്ലേഴ്സ്,ചെങ്കൽചൂള,കറുത്ത രാജാക്കന്മാർ,യുദ്ധകാണ്ഡം,അതീന്ദ്രിയം,ഞാൻ ആദിത്യൻ,എക്സ്പ്ലോഡ്,ഡെർട്ടി ഡസൻ,ബാറ്റിൽ ഫീൽഡ്, ലിക്കർ മാഫിയ,ഞാൻ സൂര്യ പുത്രൻ, അഗ്നിമുഖ മാണ് അവസാന നോവൽ.സീരിയൽ രംഗത്തും കുറച്ചു കാലം പ്രവർത്തിച്ചു. ആലുവ ചൊവ്വര സ്വദേശിയാണ്
.