വേനല്‍ മഴയില്‍ 307.57 കോടിയുടെ കൃഷിനാശം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 1 May 2022

വേനല്‍ മഴയില്‍ 307.57 കോടിയുടെ കൃഷിനാശം


സംസ്ഥാനത്ത് വേനല്‍മഴയില്‍ 300 ലധികം കോടി രൂപയുടെ കൃഷിനാശം സംഭവിച്ചതായി കണക്കുകള്‍. കേരളത്തില്‍ വേനല്‍മഴ വീണ്ടും ശക്തമായേക്കുമെന്ന മുന്നറിയിപ്പ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നതോടെ കര്‍ഷകന് ഈ വേനല്‍ ബാക്കിയാക്കുന്നത് ദുരിതം മാത്രമാണ്. വേനല്‍മഴയില്‍ 307.57 കോടിയുടെ കൃഷിനാശം സംഭവിച്ചതായാണ് കണക്ക്. ഈ വര്‍ഷം മാര്‍ച്ച് ഒന്നു മുതല്‍ ഏപ്രില്‍ 11വരെയുള്ള കണക്കുപ്രകാരം 63,485 കര്‍ഷകരുടെ 20,296.59 ഹെക്ടറിലെ കൃഷിയാണ് മഴയിലും കാറ്റിലും നശിച്ചത്. ഇതിൽ വന്‍തോതില്‍ വിളവെടുപ്പിനു പാകമായ പച്ചക്കറികളും ഉള്‍പ്പെടുന്നു. മാര്‍ച്ച് ഒന്നിനും 31നുമിടയില്‍ 45.67 കോടിയുടെയും, ഏപ്രില്‍ ഒന്നിനും 11നുമിടയില്‍ 261.90 കോടിയുടെയും നാശനഷ്ടമുണ്ടായതായാണ് കൃഷി വകുപ്പിന്‍റെ പ്രാഥമിക കണക്ക്. ഹെക്ടര്‍ കണക്കിന് നെല്‍കൃഷി വെള്ളംകയറി പൂര്‍ണമായി നശിച്ചു.

വളത്തിന്‍റെ വിലവര്‍ധനയെത്തുടര്‍ന്ന് കര്‍ഷകര്‍ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് മഴക്കെടുതിയുമുണ്ടായത്. ഇത് കര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. വായ്പയെടുത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ സാമ്പത്തിക ബുദ്ധിമുട്ടിലുമായി. 4649.17 ഹെക്ടറിലെ നെല്ലും, 260.25 ഹെക്ടറിലെ പച്ചക്കറിയും, 1920 ഹെക്ടറിലെ മരച്ചീനിയും, എട്ട് ഹെക്ടറിലെ ഏലവും ഈ കാലയളവില്‍ നശിച്ചു. തെങ്ങ്-7,605 എണ്ണം, റബര്‍-38,683 എണ്ണം, കുലച്ച വാഴ-14.18 ലക്ഷം, കുരുമുളക് ചെടികള്‍-10,705 എണ്ണം, കവുങ്ങ് -19,439 എണ്ണം എന്നിങ്ങനെയാണ് മറ്റു പ്രധാന വിളകളുടെ നാശത്തിന്‍റെ കണക്ക്.



Post Top Ad