ഇരിട്ടി: 2012 മുതൽ വിവിധ ഘടങ്ങളിലായി ഓൺലൈനായി തുടങ്ങിയ തട്ടിപ്പിലാണ് ഒരുകോടിയോളം രൂപ ആറളം കീഴ്പള്ളിയിലെ വൈദികന് നഷ്ടമായത്. പരാതിയിൽ ഇരിട്ടി പോലീസ് കേസെടുത്തു. പഴയ പോളിസി സറൻഡർ ചെയ്യാൻ, പുതിയ ഇൻഷൂറൻസ് പോളിസി എടുപ്പിച്ചും, ചാർജ് ഇടാക്കിയുമായിരുന്നു തട്ടിപ്പ്. പഞ്ചാബി വേഷത്തിൽ വന്ന യുവാവ് രണ്ട് തവണയായി പതിനേഴര ലക്ഷം രൂപ വാങ്ങിയതായും പരാതിയിലുണ്ട്. ഇരിട്ടി പോലീസ് അന്വേഷണം ആരംഭിച്ചു.
Tuesday 17 January 2023
ഇരിട്ടിയിൽ ഇൻഷൂറൻസിന്റെ മറവിൽ വൈദികന്റെ ഒരുകോടി രൂപയോളം തട്ടിയെടുത്തതായി പരാതി.
ഇരിട്ടി: 2012 മുതൽ വിവിധ ഘടങ്ങളിലായി ഓൺലൈനായി തുടങ്ങിയ തട്ടിപ്പിലാണ് ഒരുകോടിയോളം രൂപ ആറളം കീഴ്പള്ളിയിലെ വൈദികന് നഷ്ടമായത്. പരാതിയിൽ ഇരിട്ടി പോലീസ് കേസെടുത്തു. പഴയ പോളിസി സറൻഡർ ചെയ്യാൻ, പുതിയ ഇൻഷൂറൻസ് പോളിസി എടുപ്പിച്ചും, ചാർജ് ഇടാക്കിയുമായിരുന്നു തട്ടിപ്പ്. പഞ്ചാബി വേഷത്തിൽ വന്ന യുവാവ് രണ്ട് തവണയായി പതിനേഴര ലക്ഷം രൂപ വാങ്ങിയതായും പരാതിയിലുണ്ട്. ഇരിട്ടി പോലീസ് അന്വേഷണം ആരംഭിച്ചു.