കോട്ടയം :പാലാ :പാലാ ജനറൽ ആശുപത്രിയിൽ ഒ പി ചീട്ട് കിട്ടണമെങ്കിൽ മണിക്കൂറുകൾ കാത്ത് നിൽക്കേണ്ട അവസ്ഥയാണിപ്പോൾ സംജാതമായിട്ടുള്ളത്.ഇന്ന് രാവിലെ ഒരു ചീട്ട് എഴുതാനുള്ള ആളും പിന്നെ സ്ത്രീയും ,പുരുഷനുമടക്കം മുന്നൂറോളം ജനങ്ങളും.പലരും നിൽപ്പ് തുടങ്ങിയിട്ട് ഒന്നര മണിക്കൂർ കഴിഞ്ഞു.ഒരു ജീവനക്കാരൻ മാത്രമുള്ളതിനാൽ എപ്പോൾ ചീട്ട് കിട്ടുമെന്ന് പറയാനും വയ്യാത്ത അവസ്ഥയാണ് വന്നു ചേരുന്നത്.പല രോഗികളും നിന്ന് തളരുമ്പോൾ മുന്നിൽ നിൽക്കുന്നവരോട് പറഞ്ഞു പോയി അങ്ങിങ്ങുള്ള കസേരകളിൽ പോയി ഇരിക്കുന്നുണ്ട്.കസേര കിട്ടാത്തവർ ഒരു രക്ഷയുമില്ലാതെ നിലത്തും ഇരിക്കുന്നുണ്ട്.രോഗികൾ പലരും ഈ രീതിയോട് പ്രതിഷേധം പ്രകടിപ്പിച്ചു.ഒരു രോഗി പറഞ്ഞത്.ഡോക്ടറുടെ അടുത്ത് ചെന്നാൽ ഡോക്ടർ പറയുന്നത് ചേർപ്പുങ്കലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പോകുവാനാണ് ശുപാർശ ചെയ്യുന്നത്.
Monday 2 January 2023
പാലാ ജനറൽ ആശുപത്രിയിൽ ഒ പി ചീട്ട് കിട്ടിയാൽ കിട്ടി, അല്ലെങ്കിൽ ചട്ടി
കോട്ടയം :പാലാ :പാലാ ജനറൽ ആശുപത്രിയിൽ ഒ പി ചീട്ട് കിട്ടണമെങ്കിൽ മണിക്കൂറുകൾ കാത്ത് നിൽക്കേണ്ട അവസ്ഥയാണിപ്പോൾ സംജാതമായിട്ടുള്ളത്.ഇന്ന് രാവിലെ ഒരു ചീട്ട് എഴുതാനുള്ള ആളും പിന്നെ സ്ത്രീയും ,പുരുഷനുമടക്കം മുന്നൂറോളം ജനങ്ങളും.പലരും നിൽപ്പ് തുടങ്ങിയിട്ട് ഒന്നര മണിക്കൂർ കഴിഞ്ഞു.ഒരു ജീവനക്കാരൻ മാത്രമുള്ളതിനാൽ എപ്പോൾ ചീട്ട് കിട്ടുമെന്ന് പറയാനും വയ്യാത്ത അവസ്ഥയാണ് വന്നു ചേരുന്നത്.പല രോഗികളും നിന്ന് തളരുമ്പോൾ മുന്നിൽ നിൽക്കുന്നവരോട് പറഞ്ഞു പോയി അങ്ങിങ്ങുള്ള കസേരകളിൽ പോയി ഇരിക്കുന്നുണ്ട്.കസേര കിട്ടാത്തവർ ഒരു രക്ഷയുമില്ലാതെ നിലത്തും ഇരിക്കുന്നുണ്ട്.രോഗികൾ പലരും ഈ രീതിയോട് പ്രതിഷേധം പ്രകടിപ്പിച്ചു.ഒരു രോഗി പറഞ്ഞത്.ഡോക്ടറുടെ അടുത്ത് ചെന്നാൽ ഡോക്ടർ പറയുന്നത് ചേർപ്പുങ്കലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പോകുവാനാണ് ശുപാർശ ചെയ്യുന്നത്.